പാലക്കാട്: ശനിയാഴ്ച മുതല്‍ സന്പൂര്‍ണ അടച്ചിടല്‍ ആരംഭിക്കാനിരിക്കേ വാളയാര്‍ അതിര്‍ത്തിയില്‍ വന്‍ തിരക്ക്. കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കും അവിടെനിന്നുള്ളവര്‍ ഇങ്ങോട്ടും കടക്കാന്‍ ഒട്ടേറെപ്പേരാണ് എത്തുന്നത്.

അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രം കടത്തിവിടാനാണ് തീരുമാനം.
രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ തത്സമയം രജിസ്റ്റര്‍ ചെയ്താണ് കടത്തിവിടുന്നത്. നാളെ മുതല്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ സൗകര്യമുണ്ടാവില്ല. പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
- കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
- കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കുന്നു – യെദ്യൂരപ്പ
- കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
- കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
- ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർ