തിരുവനന്തപുരം : കേരളത്തിൽ കോവിഡ് സാഹചര്യം അതി രൂക്ഷമായ സാഹചര്യത്തിൽ മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കി .

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അമ്പതിനായിരത്തിനു മുകളിൽ കോവിഡ് കേസുകൾ
ഭാഗികമായ അടച്ചിടലുകളും രാത്രി ,വാരാന്ത്യ കർഫ്യുകളും ഫലം ചെയ്യാത്തതാണ് പുതിയ നടപടിക്ക് കാരണം . ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് നാൽപതിനായിരത്തിനു മുകളിൽ കോവിഡ് പോസിറ്റീവ് കേസുകളാണ് . മിനി ലോക്കഡൗൺ ഫലപ്രദമായില്ല എന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം

- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർട്ട്