ബെംഗളൂരു: കർണാടക നിയമസ ഭയുടെ കാലാവധി 2023 മേയ് 24 വരെയുണ്ടെന്നിരിക്കെ, 6 മാസം മുൻ പേ തിരഞ്ഞെടുപ്പു നടത്താനുള്ള സാധ്യതയാരാഞ്ഞ് കേന്ദ്ര ബിജെപി നേതൃത്വം. ഉത്തർപ്രദേശിൽ വലിയ വിജയം സാധ്യമായാൽ ഈ തംരഗ ത്തിലേറി ഗുജറാത്തിനൊപ്പം കർണാടകയിലും ജനവിധി തേടാൻ നേതൃത്വം മുതിർന്നേക്കും. സാധാര ഗതിയിൽ ഏപ്രിൽ-മേയ് മാസ ത്തിലാണു കർണാടകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഗുജറാ ത്തിൽ ഡിസംബറിലും ഈ രണ്ടിടങ്ങളിലും തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതാക്കൾ. അതേസമയം ഉത്തർപ്രദേശിൽ തിരിച്ചടിയുണ്ടായാൽ സർക്കാരിന്റെ കാലാവധി തീർന്ന ശേഷമേ കാണാ ടകയിൽ തിരഞ്ഞെടുപ്പുണ്ടാകൂ. 50 പുതുമുഖങ്ങൾക്കെങ്കിലും കർണാട കയിൽ സീറ്റ് നൽകാനുള്ള നീക്ക വും നടക്കുന്നുണ്ട്.
- കർണാടക കലാപ ഭൂമിയോ: മൂന്നാഴ്ചയിലൊരിക്കൽ ഒന്ന് എന്ന നിലയിൽ വർഗീയ കലാപം; ആഭ്യന്തര വകുപ്പ്
- യാത്രക്കാർ മൈസൂർ റോഡ് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കുക; ബംഗളുരു പോലീസ്
- കണ്ണൂർ ബാംഗ്ലൂർ ദേശീയ പാതയ്ക്ക് അനുമതി; പ്രതീക്ഷയോടെ ഇരു സംസ്ഥാനങ്ങളും
- മാസ്കിനോട് വിട പറയാം;മൂക്കില്‍ ധരിക്കാവുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച് ഐഐടി
- സേതുരാമയ്യരുടെ ഇടം കൈയ്യനായി വിക്രം;; സിബിഐ 5 ല്‍ ജോയിന്‍ ചെയ്ത് ജഗതി ശ്രീകുമാര്‍