കർണാടക: ലോക്ക്ഡൗൺ നിയമലംഘനത്തിനും മാസ്ക് ധരിക്കാത്തതിനും, ഹാവേരി ജില്ലയിൽ മാത്രം പോലീസ് പിഴ ഈടാക്കിയത് 34 ലക്ഷം രൂപ.അവശ്യ സേവനങ്ങളെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അനാവശ്യമായി പലരും പുറത്ത് കറങ്ങി നടക്കുന്നതായി,പ്രത്യേകിച്ച് ഹവേരി, റാണെബെനൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയതായി ,” എസ്പി ഹനുമന്താരയ പറഞ്ഞു.

കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ച വെണ്ടർമാർക്കെതിരെ, കർണാടക പകർച്ചവ്യാധി നിയമപ്രകാരം 134 കേസുകൾ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിയമപ്രകാരം 83 കേസുകൾ, ജില്ലയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കോവിഡ് -19 തരംഗത്തിന് ശേഷം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഴ ഈടാക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം ആളുകൾ ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കുകയും അനാവശ്യമായി വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കുകയും ചെയ്യുക എന്നതാണ്, അദ്ദേഹം കൂട്ടി ചേർത്തു
മാസ്ക് ധരിക്കാത്തതിന് പോലീസ് 28,084 ചെല്ലാനിൽ നിന്നായി 28,08,400 രൂപ പിരിച്ചെടുത്തു . മൊത്തം 3,850 വാഹനങ്ങൾ പിടിച്ചെടുത്തു. കർഫ്യു നിയമം ലങ്കിച്ചവർക്കെതിരെ, കെഇഡിഎ, എൻഡിഎംഎ പ്രകാരം പോലീസ് 217 കേസുകൾ രജിസ്റ്റർ ചെയ്തു.
കർണാടകയിൽ കോളേജുകൾ ഉടൻ തുറന്നേക്കും;സ്കൂളുകൾ തുറക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശം
- ടി.പി.ആര് അഞ്ചില്‍ താഴെയെങ്കില്‍ മാത്രം ആശ്വാസിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് 12617 പേര്‍ക്ക് കൊവിഡ്,കര്‍ശന നിയന്ത്രണം തുടരും
- ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ.
- ഇ കോമേഴ്സ്: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം; ഫ്ലാഷ് സെയിലുകള്‍ നിരോധിക്കും
- ഭീകരാക്രമണ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടു