Home covid19 കേരളത്തില്‍ എത്താനാവാതെ കര്‍ണാടക വിദ്യാര്‍ഥികള്‍; കബനിയിലെ തോണി സര്‍വിസ് പുനരാരംഭിച്ചില്ല

കേരളത്തില്‍ എത്താനാവാതെ കര്‍ണാടക വിദ്യാര്‍ഥികള്‍; കബനിയിലെ തോണി സര്‍വിസ് പുനരാരംഭിച്ചില്ല

by ടാർസ്യുസ്

പുല്‍പള്ളി: കോവിഡ് പ്രതിരോധത്തിെന്‍റ ഭാഗമായി അതിര്‍ത്തിയിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് അധികൃതര്‍ റോഡുകള്‍ അടക്കുകയും കബനി നദിയിലെ തോണി സര്‍വിസുകള്‍ നിര്‍ത്തുകയും ചെയ്തതോടെ ദുരിതത്തിലായി കര്‍ണാടക വിദ്യാര്‍ഥികള്‍.നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ സ്കൂളുകളില്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ 150ല്‍ അധികം വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആശങ്കയിലാണ്. സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി, പെരിക്കല്ലൂര്‍ എന്നിവിടങ്ങളിലെ സ്കൂളുകളിലും കോളജുകളിലും എത്താന്‍ ഇവര്‍ക്ക് നദിമുറിച്ചുകടക്കാന്‍ തോണി സര്‍വിസ് പുനരാരംഭിക്കണമെന്നാണ് ആവശ്യം.

ബാവലി, മച്ചൂര്‍, അണ്ണാമല, ഹൊസള്ളി അതിര്‍ത്തി ഗ്രാമങ്ങള്‍ കര്‍ണാടക എച്ച്‌.ഡി കോട്ട താലൂക്കില്‍പെട്ടതാണെങ്കിലും ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ അടുത്തും സൗകര്യവും കേരളത്തിലെ വിദ്യാലയങ്ങളാണ്.അതിനാല്‍ െപരിക്കല്ലൂരിലെയും പുല്‍പള്ളിയിലെയും വിദ്യാലയങ്ങളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ നദി മുറിച്ചുകടക്കുമ്ബോള്‍ ബിരുദ കോഴ്സുകള്‍ പഠിക്കുന്നവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ കോളജുകളില്‍ എത്താന്‍ ബസുകളെയും ആശ്രയിക്കുന്നു. പുല്‍പള്ളിയിലടക്കം എത്താന്‍ വഴിയില്ലാതായതോടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ ക്ലാസുകള്‍ നഷ്ടപ്പെടുകയാണ്.ഇതു തുടരുകയാണെങ്കില്‍ ഹാജര്‍ കുറവുണ്ടാവുമെന്നും അധ്യയന വര്‍ഷംതന്നെ നഷ്ടപ്പെടുമെന്നും വിദ്യാര്‍ഥികള്‍ ഭയക്കുന്നു.

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒഴിവാക്കി എച്ച്‌.ഡി കോട്ടയിലെയും മറ്റു സ്ഥലങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മക്കളെ അയക്കാന്‍ സാമ്ബത്തിക ശേഷിയില്ലാത്തവരാണ് ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും.അഞ്ച് മാസത്തിലേറെയായി കേരളത്തിലെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഇവരില്‍ പലര്‍ക്കും അക്കൗണ്ടുള്ളത് കേരളത്തിലെ ബാങ്കുകളിലാണ്. കര്‍ശന നിയന്ത്രണങ്ങള്‍ കാരണം ബാങ്കിലെത്താന്‍ ഇവര്‍ക്ക് കഴിയാത്തതും വന്‍ പ്രയാസമാണുണ്ടാക്കുന്നത്.

അന്തര്‍സന്ത, എച്ച്‌.ഡി കോട്ടേ, ബെല്‍ത്തൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലെത്താന്‍ ഇവര്‍ക്ക് വളരെ ദൂരം യാത്ര ചെയ്യണം. എന്നാല്‍, െപരിക്കല്ലൂരില്‍ എത്താന്‍ 20 മിനിറ്റ് യാത്ര ചെയ്താല്‍ മതിയാവും. സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ പ്രാദേശിക അധികൃതര്‍ക്ക് രക്ഷാകര്‍ത്താക്കള്‍ നിവേദനം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടക്കാന്‍ ഉത്തരവിടുകയായിരുന്നു.തോണി സര്‍വിസും നിര്‍ത്തി. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളില്‍ കുഴിയെടുത്താണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും കര്‍ണാടകയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയതോടെ ആയിരങ്ങളാണ് പ്രയാസപ്പെടുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group