Home Featured മഴക്കെടുതി കാണാനെത്തിയ മുഖ്യനു മുന്നിൽ പരാതിപ്രളയം

മഴക്കെടുതി കാണാനെത്തിയ മുഖ്യനു മുന്നിൽ പരാതിപ്രളയം

ബെംഗളൂരു :നഗരത്തിലെ മഴക്കെടുതി നേരിട്ടു വിലയിരുത്താനെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് മുന്നിൽ ജനങ്ങൾ പരാതിക്കെട്ടഴിച്ചു. അടഞ്ഞുകിടക്കുന്ന ഓടകൾ, സർക്കാർ ഏജൻസികളുടെ ഏകോപനമില്ലായ്മ എന്നിവ സംബന്ധിച്ചായിരുന്നു പരാതികളിലേറെയും. കഴിഞ്ഞ ദിവസം മഡിവാള തടാകം കരകവിഞ്ഞ ബൊമ്മനഹള്ളി സോണിലാണ് ബെംഗളൂരു വികസന ചുമതല കൂടിയുള്ള മുഖ്യമന്ത്രി പരി ശോധന നടത്തിയത്. എംഎൽഎ സതീഷ് റെഡ്ഡിയും ബിബിഎംപി, ബി ഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

തടാകം കരകവിയാതിരിക്കാൻ പ്രത്യേക മഴവെള്ളക്കനാലുകൾ നിർമിക്കണമെന്ന് അഗര തടാക ത്തിനു സമീപത്തു താമസിക്കുന്ന ആവശ്യപ്പെട്ടു. എച്ച്എ സർ ലേഔട്ടിനെയും ബെല നൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന കനാലിന്റെ ഒരു ഭാഗം റി യൽ എസ്റ്റേറ്റ് കമ്പനി അടച്ചു വച്ചിരിക്കുകയാണ്. ഇതേക്കുറിച്ചു ബിബിഎംപി തഹസിൽദാർ ം പലവട്ടം പരാതി നൽകിയി ട്ടും നടപടി ഉണ്ടായില്ല. അതി നാൽ തടസ്സം നീക്കാൻ ഉദ്യോഗ നിർദേശം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പെടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാ രം കണ്ടെത്തേണ്ടതുണ്ടെന്നു മു ഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ പ്ലാനിങ് ഇല്ലാതെ പുതിയ ലേ ഔട്ടുകളുടെയും വീടുകളുടെയും എണ്ണം കൂടിയതും നിലവിലെ കനാലുകളിലേക്കുള്ള ഒഴുക്ക് വർ ധിക്കാൻ കാരണമായി. വെള്ള പ്പൊക്കം ഉണ്ടാകാൻ സാധ്യതയു ള്ള സ്ഥലങ്ങളിൽ നിലവിലെ കനാലുകൾക്കു സമാന്തരമായി പുതിയ മഴവെള്ളക്കനാലുകൾ നിർമിക്കണം.

• അഗരയിലെ മലിനജല ശു ദ്ധീകരണ പ്ലാന്റ്(എസ്ടിപി) മുഴു വൻ ശേഷിയും ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ സേന 3.5 കോടി ലീറ്റർ മലിന ലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 2 കോടി ലീറ്റർ ജലമാണ് നിലവിൽ ശുദ്ധീകരിക്കുന്നത്. ഇതു മുഴുവൻ ഓടകളിലേക്ക് ഒഴു ക്കി വിടുന്നതും പ്രതിസന്ധിയാ കുന്നു. ഈ ജലം തടാകങ്ങളിലേ ക്കാണ് ഒരുക്കേണ്ടത്. മഡിവാള തടാക പരിസരത്തെ 40 ലക്ഷം ലീറ്റർ ശേഷിയുള്ള എസിപിയും പ്രവർത്തിക്കുന്നില്ല. മഴവെള്ളക്ക നാലുകളിലേക്ക് മലിനജലം എത്താതിരിക്കാൻ സഹായിക്കു നാവിന്റെ പ്രവർത്തനം 4 ന്നു മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group