ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്യാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തി കർണാടക. വിദേശത്തു നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണം എന്ന് മുൻപ് നിലനിന്നിരുന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
ഗർഭിണികൾ, മുതിർന്ന പൗരൻമാർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അർബുദം, വൃക്ക പക്ഷാഘാതം തുടങ്ങിയ രോഗം, രോഗങ്ങൾ ഉള്ളവർ എന്നിവരെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കി ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞാൽ ഇവർക്ക് ഹോം ക്വാര നറീൻ അനുവധിക്കും.
- ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി
- ലോക്ക് ഡൗണിനു ലോക്കിടാൻ ബെംഗളൂരു ,നിയന്ത്രണങ്ങൾ തുടരാനാവില്ലെന്ന് സർക്കാർ
- സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500 രൂപയോളം, പലരും തിരിച്ചുപോകുന്നു.
- കർണാടകയിൽ ഒരു മരണം കൂടി : പുതിയ 34 കേസുകൾ
- രാവിലെ 8 മുതൽ 11 മണി വരെ യായിരിക്കും ഹെല്പ് ലൈൻ പ്രവർത്തനം .ഇനിയും വാഹന സൗകര്യം ഇല്ലാത്ത കാരണം യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് ബന്ധപ്പെടാം.കോണ്ടാക്ട് നമ്പർ.
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/