കോട്ടയം : ബംഗളുരുവിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും സ്വീകരിക്കാതിരുന്ന യുവതിയും 2 കുട്ടികളും മണിക്കൂറുകളോളം അലഞ്ഞു .
കുറവിലങ്ങാട് നസ്രത് ഹിൽ സ്വദേശിനി യുവതിക്കാണ് (38 വയസ്സ് ) 7 വയസ്സുള്ള മകളെയും 4 വയസ്സുള്ള മകനെയും കൊണ്ട് നഗരത്തിൽ അലയേണ്ട അവസ്ഥയുണ്ടായത് .8 മണിക്കൂർ നേരമാണ് അവർ അഭയം തേടി അലഞ്ഞത് .താത്കാലിക അഭയ സ്ഥലത്തു നിന്ന് എങ്ങോട്ട് പോകണമെന്നറിയാതെ വലയുകയാണവർ.
ബംഗളുരുവിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി 2 ആഴ്ചയായി പലയിലുള്ള ക്വാറന്റൈൻ സെന്ററിൽ ആയിരുന്നു .14 ദിവസത്തെ ക്വാറന്റൈൻ തീർന്നെന്ന വിവരം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് ഭർത്താവു അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി കുറുമള്ളൂർ ദേവഗിരിയിലുള്ള വീട്ടിലാകുന്നതിനു പകരം യുവതിയുടെ നാടായ നസ്രത് ഹില്ലിൽ ആക്കി മുങ്ങുകയായിരുന്നു ഭർത്താവ് .

വീട് പൂട്ടിയിട്ടതിനെ തുടർന്ന് അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .ബംഗളുരുവിലുള്ള സഹോദരനെ വിളിച്ചപ്പോൾ നാട്ടിൽ പോലും കയറരുതെന്ന ഭീഷണിയും . ക്വാറന്റൈൻ കഴിഞ്ഞാൽ വീട്ടിൽ താമസിപ്പിക്കാമെന്നു ‘അമ്മ നേരത്തെ ഉറപ്പു നൽകിയതായും യുവതി പറയുന്നു.
വീട്ടിൽ കയറാൻ സാധിക്കാതെ വന്നതോടെ സ്വാന്തനം ഡയറക്ടർ ആനി ബാബുവിനെ വിളിച്ചതിനെ തുടർന്ന് കലക്ടറേറ്റിലേക്കു എത്തിക്കുകയായിരുന്നു .കളക്ടർ സാമൂഹിക ക്ഷേമ വകുപ്പിനെ അറിയിച്ചു നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ തലയിലിട്ടു അവരും കയ്യൊഴിഞ്ഞു
അവസാനം ആനി ബാബു ഇടപെട്ടു വൈകീട്ട് അഞ്ചോടെ കളത്തിപ്പടിയിലെ താത്കാലിക കോവിദഃ സംരക്ഷണ കേന്ദ്രത്തിലേക്ക് യുവതിയെയും കുഞ്ഞുങ്ങളെയും മാറ്റുകയായിരുന്നു .
- കെഎംസിസിയുടെ ഇടപെടൽ : ആത്മഹത്യ ചെയ്ത മലയാളി നെഴ്സിൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു.
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- 80 കോടി കുടുംബങ്ങള്‍ക്ക് സഹായം : രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി
- കൊവിഡിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നുതന്നെയോ? കണ്ടെത്താന്‍ ചൈനയിലേക്ക് പ്രത്യേക സംഘം, ഉത്ഭവം അറിഞ്ഞാല്‍ വൈറസിനെ നേരിടാമെന്ന് നിഗമനം
- 230 സ്പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു
- ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
- സൊമാറ്റോയില്‍ ചൈനീസ് പങ്കാളിത്തം; കമ്ബനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം
- വാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- “ബംഗളുരു ലോക്ക്ഡൗൺ”,സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നിലവിൽ വന്നേക്കും
- ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റീന് വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം
- ബംഗളുരുവിൽ ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ വീണ്ടും കർശന ലോക്കഡോൺ : പിടിവിട്ടു കോവിഡ്,സാമൂഹ്യ വ്യാപനം ഭയന്നു സർക്കാർ
- നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- കോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി .
- “ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം
- മാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്